Posts

അടിമുടി " കരിഷ്മയായി" ഉണ്ണി മുകുന്ദൻ ആരും കണ്ടാൽ മോഹിക്കുന്ന കിടിലൻ പെൺവേഷം;മേക്കിങ് വീഡിയോ വൈറൽ ആകുന്നു (വീഡിയോ കാണാം)

Image
കമല ഹസൻ , ദിലീപ് , വിക്രം , ശിവകാർത്തികേയൻ തുടങ്ങിയ പല നടന്മാരും നമ്മളെ പെൺവേഷം കെട്ടി അതിശയിപ്പിച്ചതാണ് , ഇപ്പോൾ ആ തരത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രമായി വെള്ളിത്തിരയിൽ എതാൻ പോകുന്നത് നമ്മുടെ സ്വന്തം ഉണ്ണി മുകുന്ദൻ ആണ് . തിങ്കൾ മുതൽ വെള്ളി വരെ ,ആട് പുളിയാട്ടം , അച്ചായൻസ് , എന്നി സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയുന്ന "ചാണക്യതന്ത്രം" എന്ന പുതിയ ചിത്രത്തിന് വേണ്ടി ആണ് അദ്ദേഹം ഈ രൂപമാറ്റത്തിന് തയാറെടുക്കുന്നത് ..... ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രത്തിൽ ഗോദ എന്ന മലയാളം മൂവിയിലൂടെ മലയാളികളുടെ മനം കവർന്ന വാമിക ഗബ്ബി ആണ് നായികാ . കരിഷ്മ എന്ന സ്ത്രീ കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ രൂപമാറ്റത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടങ്ങി ...

" സത്യത്തിൽ ഇതാണോ നോക്ക് മർമ്മം " ആക്രമിക്കാൻ വന്ന കാട്ടാന അയാളുടെ നോട്ടത്തിനു മുൻപിൽ പതറി പിന്തിരിഞ്ഞു ( വീഡിയോ കാണാം )

Image
ചവിട്ടി മെതിക്കാന്‍ വരുന്ന ആനയെ കൂര്‍ത്ത നോട്ടം കൊണ്ടുപിന്തിരിപ്പിക്കുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. അലന്‍ മാക്‌സ്മിത്ത് എന്ന ഗൈഡിനടുത്തേക്കാണ് കാട്ടാന ആക്രമിക്കാനായി പാഞ്ഞെത്തുന്നത്. എന്നാല്‍ തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുകയാണ് അലന്‍ ചെയ്യുന്നത്. പിന്നീടും ആന കുതിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ വടി ഉയര്‍ത്തി ആനയെ അലന്‍ തടയുന്നതു കാണാം. ഒടുവില്‍ വടി കൊണ്ടുതന്നെ ആഗ്യം കാട്ടി കാട്ടാനയെ തിരികെ അയക്കുകയും ചെയ്തു. അതേസമയം അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട ആഫ്രിക്കയിലെ മറ്റു ഗൈഡുകളെല്ലാം വ്യക്തമാക്കി. ശാന്തതയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ആനയെ നിയന്ത്രിക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് അലന്‍ പറയുന്നത്. ആനകളെ മാത്രമല്ല ഏതൊരു വന്യജീവിയേയും ശാന്തതയോടെ നേരിട്ടാല്‍ അത് അവയ്ക്കും നമുക്കും അപകടം പറ്റാതിരിക്കാന്‍ സഹായിക്കുമെന്ന് അലന്‍ വ്യക്തമാക്കി. ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് താന്‍ ഇത് വിജയകരമാ

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

Image
ലോക ക്രിക്കറ്റ് ചരിത്രം എടുത്താൽ നിലവിൽ ഇംഗ്ലീഷുകാരും അവരുടെ കോളനിരാജ്യങ്ങളും മാത്രം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കായിക വിനോദം ആണ് എന്ന് പറയാം . എന്നാൽ ഇംഗ്ലണ്ടിന്റെ മണ്ണിൽ പോയി അവരുടെ നാഷണൽ സ്പോർട്സ് ആയ ക്രിക്കറ്റ് വേൾഡ് കപ്പ് 1983 നു കപിൽ ദേവിന്റ്റെ നേതൃത്വത്തിൽ നേടിയത് മുതൽ ക്രിക്കറ്റ് ഒരു മതവും ഹരവും ആയി മാറി നമുക്ക് പിന്നീട് ഒരു പടയോട്ടം തന്നെ ആയിരുന്നു . എന്നാൽ ഇന്ത്യൻസ് അല്ലങ്കിൽ ഇന്ത്യൻ വംശജർ പലരും മറ്റു രാജ്യങ്ങൾക്കു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അവരെയും ഒന്ന് ഓർത്തെടുക്കാൻ Aasif Karim ആസിഫ് യൂസഫ് കരിം (ജനനം: ഡിസംബർ 15, 1963, മൊംബാസ) ഒരു മുൻ കെനിയ ക്രിക്കറ്റ് കളിക്കാരനും മുൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റനുമാണ്.  കരിം സ്വയം ഒരു ലെഫ്റ്റ് ആം ഓർഡർ ബാറ്റ്സ്മാനായി സ്വയം മാറിയെങ്കിലും  ഒരു ഇടതുപക്ഷ സ്പിന്നർ ആയിരുന്നു. അദ്ദേഹത്തിന്റെ പൂർവികർ ഇന്ത്യൻ വംശജർ ആയിരുന്നു . Nasser Hussain നാസർ ഹുസൈൻ ഒ.ബി.ഇ. (ഇംഗ്ലീഷ്: Nasser Hussain OBE, ജനനം: മാർച്ച് 28, 1968) ഒരു മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം. 1999 മുതൽ 2003 വരെ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടീമിന്റെ നായകൻ ആയിരുന്ന.

ക്യാപ്റ്റന്റെ സ്വന്തം മമ്മൂക്ക അഥവാ മാമൂട്ടിയുടെ സ്വന്തം V.P സത്യൻ...

Image
20 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ആണ് ഞാൻ പറയാൻ പോവുന്നത്... ഒരു Airport ൽ വെച്ചാണ് സംഭവം കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി കൊടുത്തിട്ടും Indian ടീമിന് വേണ്ടി സാഫ് Games ൽ Gold മെഡൽ നേടി കൊടുത്തിട്ടും ഒരാൾ പോലും തന്നെ തിരിച്ചറിയുന്നില്ലല്ലോ എല്ലാവരും തന്നെ അവഗണിക്കുകയാണല്ലോ എന്ന ദുഃഖത്തിൽ ഇരിക്കുകയാണ് V.P സത്യൻ... അദ്ദേഹത്തിന്റെ ഭാര്യ അനിതയും കൂടെയുണ്ട്...!! രണ്ട് പെൺകുട്ടികൾ വന്ന് Autograph എന്ന് പറഞ്ഞപ്പോൾ സത്യന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വന്നു.അനിതക്കും ഒരുപാട് സന്തോഷമായി... പക്ഷെ സത്യൻ പോക്കറ്റിൽ നിന്ന് പേന എടുത്തപ്പോഴേക്കും ആ പെൺകുട്ടികൾ അത് തട്ടിപ്പറിച്ച് കൊണ്ട് അകത്തെ ക്യാബിനിലേക്ക് ഓടി.അത് കണ്ടപ്പോൾ സത്യനും ഭാര്യയും അമ്പരന്നു. അകത്തേക്ക് പോയ പെൺകുട്ടികൾ ഉടൻ തന്നെ തിരിച്ച് വന്ന് പേന കൊടുത്തു എന്നിട്ട് പറഞ്ഞു "അകത്ത് VIP Launch ൽ രവി ശാസ്ത്രി ഉണ്ട് അദ്ദേഹത്തിന്റെ Autograph വാങ്ങിക്കാനാണ് ഞങ്ങൾ പേന വാങ്ങിയത്" സത്യൻ തകർന്ന് പോയ നിമിഷമായിരുന്നു അത്...ഭാര്യ അനിത വിഷമം മാറാൻ വേണ്ടി സത്യനെ ചായ കുടിക്കാൻ ക്ഷണിച്ചു..ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അനി

27 വർഷങ്ങൾക്കു ഇപ്പുറം ദളപതി സിനിമയ്ക്കുശേഷം ദസട്ടനും എസ്പി ബാലസുബ്രഹ്മണ്യവും.....ആശംസകളോടെ മെഗാസ്റ്റാറും(വീഡിയോ കാണാം)

Image
മെഗാസ്റ്റാറിന്റെയും രജനികാന്തിന്റെയും ദളപതി സിനിമയ്ക്കു ശേഷം 27 വർഷങ്ങൾക്ക് ശേഷം ദസട്ടനും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് വരുന്നു. സംഗീത പ്രതിഭകൾ കെ.ജെ. യേശുദാസ്, എസ്പി ബാലസുബ്രഹ്മണ്യം എന്നിവരുടെ ഒരു ഗാനചിത്രമാണിത്. "അയ്യ സാമി" എന്ന പേരിൽ ഒരു ഗാനം ആലപിക്കുന്നത് 27 വർഷത്തെ അവരുടെ ആദ്യത്തെ സഹകരണമാണ്. 1991 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത 'തലാപ്പതി' എന്ന ചിത്രത്തിലെ 'കാട്ടുക്കുലുലു മനസുക്കുല' എന്ന എന്നഗാനമാണ് അവർ പാടിയത്. മമ്മൂട്ടിയും രജനികാന്തും തന്നെ ആണ് ഗാനരംഗത്തിൽ ചുവടു വച്ചതു 

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

Image
കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് പ്രതികരിക്കാത്ത മുഖ്യമന്ത്രി സിനിമയെ കുറിച്ച് കുറിപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യു രംഗത്ത് വന്നത്. കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ പിടികൂടാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പിണറായി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയവാദികള്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പ

'മുപ്പത് കഴിഞ്ഞവരാണോ? ചെന്നൈയിലേക്ക് സ്വാഗതം' ചെന്നൈ സൂപ്പർകിങ്സിന് ആരാധകരുടെ ട്രോള്‍

Image
ചെന്നൈ: ഐ.പി.എല്‍ താരലേലത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ട്വിറ്ററില്‍ ട്രോള്‍ പ്രളയം. മുപ്പത് വയസ്സിന് മുകളിലുള്ളവരെ ചെന്നൈ ടീമിലേക്ക് വാങ്ങിക്കൂട്ടി എന്നതാണ് ആരാധകരുടെ പരാതി. ക്യാപ്റ്റന്‍ എം.എസ് ധോനി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ ലേലത്തിന് മുമ്ബെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന ലേലത്തില്‍ തങ്ങളുടെ മുന്‍ താരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, മുരളി വിജയ് എന്നിവരെയും ചെന്നൈ തട്ടകത്തിലെത്തിച്ചു. ഹര്‍ഭജന്‍ സിങ്ങ്, ഷെയ്ന്‍ വാട്സണ്‍, ശ്രദ്ധുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍, അമ്ബാട്ടി റായിഡു എന്നിവരാണ് ചെന്നൈ ടീമിലെടുത്ത മറ്റു പ്രധാന താരങ്ങള്‍. ഇവരില്‍ അധികപേരും മുപ്പത് പിന്നിട്ടവരാണെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുപ്പത് വയസ്സിന് മുകളിലുള്ളവരാണോ എങ്കില്‍ ചെന്നൈ ടീമിലേക്ക് സ്വാഗതം എന്ന തരത്തിലാണ് ട്വിറ്ററില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ ഗെയ്ലിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന ആരാധകന്റെ ചോദ്യത്തിന് ചെന്നൈ മറുപടി നല്‍കിയിരുന്നു. മുപ്പതിന് മുകളിലായതിനാല്‍ ഗെയ്ലിനെ തഴയുകയായിരുന്നു എന്നായിരുന്നു ടീമിന്റെ മ